Wednesday, July 21, 2010

മണിമുഴക്കം

കടലില്‍ ലയിക്കുനതിനു
തൊട്ടുമുന്‍പുള്ള നദിയുടെ
വെപ്രാളത്തെ കടമെടുത്ത്
കവി എഴുതി -
"മണിമുഴക്കം ! മരണദിനത്തിന്റെ
മണിമുഴക്കം മധുരം ! വരുന്നു ഞാന്‍ "